യഹൂദരുടെ ഈദുൽ ഫുസ്ഹ് ആഘോഷം

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 നവംബർ 25 , 1445 ജു.ഊലാ 11

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും - 6)

ഏറെ രക്തപങ്കിലമായ ചരിത്രപശ്ചാത്തലമുള്ളവരാണ് ചരിത്രത്തിലെ യഹൂദർ എന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞു. രക്തവുമായി ബന്ധപ്പെട്ട് യഹൂദർക്ക് ഒരാഘോഷമുള്ളതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. യഹൂദനല്ലാത്ത വ്യക്തിയുടെ രക്തം ഭക്ഷണത്തിൽ കലർത്തി അതിനെ ദിവ്യത്വമുള്ളതായി കരുതി യഹൂദസമൂഹം അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന ഒരു ദിവസം അവർക്ക് വർഷത്തിൽ ഉള്ളതായി വിശ്വസനീയമായ രേഖകളിൽ പലരും വിശദീകരിക്കുന്നു. ഈദുൽ ഫുസ്ഹ്, ഈദുൽ ഖുബ്‌സ് തുടങ്ങിയ പേരുകളിൽ അറബിയിൽ ഇത് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.

എല്ലാവർഷവും ഏപ്രിൽ മാസം 14ന് വൈകുന്നേരം മുതലാണ് ഈ ആഘോഷത്തിന് തുടക്കം കുറിക്കുന്നത്. ക്രൂരനായ ഫറോവ (ഫിർഔൻ) ചക്രവർത്തിയുടെ അതിക്രമങ്ങളിൽനിന്നും ബനൂഇസ്‌റാഈൽ സമൂഹത്തെ രക്ഷപ്പെടുത്തി ഈജിപ്തിൽനിന്നും പലായനം ചെയ്യിച്ചതിന്റെ ഓർമ പുതുക്കുന്ന അവസരമായിട്ടാണ് ഈ പെരുന്നാൾ ആഘോഷമെന്നും വിശദീകരിക്കപ്പെടുന്നുണ്ട്. മനുഷ്യരക്തം കൂട്ടിക്കലർത്തിയുള്ള പലഹാരം ഭുജിക്കുന്ന ഈ ആഘോഷത്തിനും കുട്ടികളെ ‘മാർക്കം ചെയ്യുന്ന’ പരമ്പരാഗത ആചാരങ്ങൾക്കും യഹൂദരുടെ തൽമൂദിൽ ഒരുപോലെയാണ് അംഗീകാരമെന്ന് പറയപ്പെടുന്നു.

ക്രി.1840ൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ ഒരു ക്രൈസ്തവ പുരോഹിതന്റെ കഥ ചില ചരിത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇറ്റാലിയൻ വംശജനായ തോമായും അദ്ദേഹത്തിന്റെ പരിചാരകനും ഡമാസ്‌ക്കസിൽവെച്ച് ഒരുദിനം അപ്രത്യക്ഷനായി. യഹൂദർ അദ്ദേഹത്തെ പിടികൂടി ഈദുൽ ഫുസ്ഹ് ആഘോഷങ്ങൾക്കുവേണ്ടി കൊലപ്പെടുത്തിയെന്നായിരുന്നു കത്തോലിക്കാസഭയിലെ പുരോഹിതന്മാരുടെ വ്യാപകമായ പ്രചാരണം. എതാനും നാളുകൾക്കുശേഷം തോമായുടെ മൃതശരീരം കണ്ടെത്തി. ശരീരത്തിൽനിന്നും രക്തം ഊറ്റിയെടുക്കാൻ ശരീരമാസകലം മുറിവുകൾ ഏൽപിക്കപ്പെട്ട് വികലമായ നിലയിലായിരുന്നു ഫാദർ തോമായുടെ ശവശരീരം കാണപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഫാദർ തോമായെ കൊലപ്പെടുത്തിയ ആളെയും അവർ കണ്ടെത്തി. ജൂതനായ ഒരു ബാർബറെ ഉപയോഗിച്ചായിരുന്നു യഹൂദർ ഈ നീചകൃത്യം നിറവേറ്റിയത്. തൽമൂദിന്റെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ക്രിസ്ത്യാനിയുടെയോ മുസ്‌ലിമിന്റെയോ രക്തം കലർത്തിയ ‘വിശുദ്ധപാനീയം’ തയ്യാറാക്കാനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.

ഫാദർ തോമായുടെ പരിചാരകനെയും ഇയാൾ ഈരീതിയിൽതന്നെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ആൾതാമസമില്ലാത്ത ഒരു ദ്വീപിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ഇയാളുടെ മൃതശരീരം. 1840ലെ സിറിയൻ ചരിത്രം രേഖപ്പെടുത്തിയ ഫ്രഞ്ച് ചരിത്രകാരനായ ചാൾസ് ഫ്രാൻസിസ് ലോറന്റ് ഈ സംഭവം എഴുതിയിട്ടുണ്ട്. തുടർന്ന് ഒട്ടനവധി ഗ്രന്ഥകാരന്മാർ അവരുടെ രചനകളിൽ ഈ സംഭവം കൂട്ടിച്ചേർത്തിട്ടുണ്ട്. ഡോ. നജീബ് കീലാനി സിയോണിസ്റ്റുകളെപ്പറ്റി എഴുതിയ ഒരു കഥയിൽ ഈ വിഷയം പരാമർശിച്ചിട്ടുണ്ട്.

യഹൂദർക്ക് അവരുടെ പുണ്യസുവിശേഷ ദിനങ്ങളിൽ വിശേഷപാനീയങ്ങളും ഭക്ഷണവും തയ്യാറാക്കാൻ ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ചുടുചോര ആവശ്യമാണ്. ഇതിനായി യഹൂദരല്ലാത്ത നിസ്സഹായരായ ഇരകളെ തന്ത്രപരമായി വേട്ടയാടിക്കൊടുക്കുന്നതിന് യഹൂദപുരോഹിതന്മാരെ സഹായിക്കാൻ പ്രമുഖന്മാരായ ക്രിമിനലുകളുടെ സഹായം ഇവർ തേടിയിരുന്നു. ഫാദർ തോമായെയും പരിചാരകനെയും ഇപ്രകാരം വേട്ടയാടുകയായിരുന്നു.

മഹാത്മാഗാന്ധിയും അറബ്-ഫലസ്തീൻ പ്രശ്‌നവും

ഫലസ്തീനിലെ അറബ്-ജൂത പ്രശ്നത്തെക്കുറിച്ചും ജർമനിയിലെ ജൂതന്മാർക്കെതിരായ പീഡനത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കേന്ദ്രങ്ങളിൽനിന്നും ഗാന്ധിജിയുടെ പ്രതികരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏറെ പ്രതിസന്ധികൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ വിഷയത്തിൽ തന്റെ സത്യസന്ധമായ പ്രതികരണം രേഖപ്പെടുത്തുന്ന വിഷയത്തിൽ ഗാന്ധിജി ധീരനായിരുന്നു. 26-11-1938ൽ പ്രസിദ്ധീകരിച്ച തന്റെ ‘ഹരിജൻ’ എന്ന പത്രത്തിൽ "The Jews in Palestine’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ഗാന്ധിജി തന്റെ പ്രസിദ്ധമായ നിലപാട് സത്യസന്ധമായി പ്രകടിപ്പിച്ചത്.

ഗാന്ധി എഴുതുന്നു: “എന്റെ സഹതാപം എല്ലാം ജൂതന്മാരോടുമാണ്. ദക്ഷിണാഫ്രിക്കയിൽവെച്ച് എനിക്ക് അവരെ അടുത്തറിയാം. അവരിൽ ചിലർ എന്റെ ആജീവനാന്ത കൂട്ടാളികളായിരുന്നു. ഈ സുഹൃത്തുക്കളിലൂടെ അവരുടെ കാലാധിക്യമുള്ള പീഡനങ്ങൾ പലതും ഞാൻ മനസ്സിലാക്കി. അവർ ക്രിസ്തുമതത്തിലെ തൊട്ടുകൂടാത്തവരായിരുന്നു. ക്രിസ്ത്യാനികളുടെ ഈ പെരുമാറ്റവും ഹിന്ദുക്കളുടെ തൊട്ടുകൂടാത്തവരോടുള്ള പെരുമാറ്റവും തമ്മിലുള്ള സമാന്തരം വളരെ അടുത്താണ്. മനുഷ്യത്വരഹിതമായ ഈ പെരുമാറ്റങ്ങൾക്ക് മതപരമായ പല തെളിവുകളും പ്രകടമാണ്. സൗഹൃദങ്ങളെക്കാളും യഹൂദരോടുള്ള എന്റെ സഹതാപത്തിന് പല കാരങ്ങളുമുണ്ട്. എന്നാൽ നീതിപൂർണമായ പെരുമാറ്റത്തിന് അവരോടുള്ള സഹതാപം എന്നെ അന്ധനാക്കുന്നില്ല.

ദൈവത്തിന്റെ മേൽ ലുബ്ധ് ആരോപണം

ലോകത്ത് ലുബ്ധിനും സങ്കുചിത മനഃസ്ഥിതിക്കും കുപ്രസിദ്ധിയാർജിച്ച സമൂഹമാണ് യഹൂദർ. അവരുടെ ദൃഷ്ടിയിൽ അല്ലാഹു ലുബ്ധനാണ്. ഇതിനു കാരണം നൂറ്റാണ്ടുകളായി ദൈന്യതയിലും പരാധീനതയിലും കഴിഞ്ഞുകൂടുകയായിരുന്ന യഹൂദർ. തങ്ങളുടെ പൂർവപ്രതാപം കഥാവശേഷമായിത്തീർന്നു. അതു വീണ്ടെടുക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല. അതിനാൽ തങ്ങൾക്ക് നേരിട്ട ഈ സാമുദായിക വിനാശത്തെയും അധഃസ്ഥിതിയെയും കുറിച്ച് ഖേദിച്ചുകൊണ്ട് യഹൂദസമൂഹത്തിലെ വിവരംകെട്ടവർ അല്ലാഹുവിനെ ലുബ്ധനായും അവന്റെ ഖജനാവിനെ അടച്ചുപൂട്ടപ്പെട്ടതായും ജൽപിച്ചിരുന്നു.

വിപത്തുകളും നാശങ്ങളുമല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് തരാനിപ്പോൾ ദൈവത്തിനില്ലെന്ന് അവർ വ്യാകുലപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസത്തിൽ അടിയുറച്ചുകൊണ്ട് ദൈവിക മാർഗത്തിൽ അടിയുറക്കുന്നതിനു പകരം ദൈവവിശ്വാസത്തിൽനിന്നും നിരാശരായി പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിരവധിയാളുകളെ ഇതിന് സമാനമായി ഇന്നും നമുക്ക് കാണാനാകും.

വിപത്തുകളിൽനിന്ന് ഗുണപാഠമുൾക്കൊണ്ട് സ്വന്തം സ്ഥിതി നന്നാക്കുന്നതിനു പകരം കോപത്തോടെ സ്രഷ്ടാവിനെതിരെ ശകാരവാക്കുകൾ ചൊരിയുവാനായിരുന്നു അവർക്ക് താൽപര്യം. ധിക്കാര വചനങ്ങളും ശകാരങ്ങളും ചൊരിഞ്ഞുകൊണ്ടിരുന്ന അവർക്ക് ദൈവിക കടാക്ഷവും കാരുണ്യവും പ്രതീക്ഷിക്കാൻ യാതൊരർഹതയും ഉണ്ടായിരുന്നില്ല. ഈ ദുർനടപടികൾ കാരണം ദൈവിക കാരുണ്യകടാക്ഷങ്ങളിൽനിന്നും ദയാദാക്ഷ്യണ്യങ്ങളിൽനിന്നും അവർ ബഹുദൂരം അകറ്റപ്പെട്ടു.

ക്വുർആനിൽ ഇപ്രകാരം കാണാം: “അല്ലാഹുവിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദൻമാർ പറഞ്ഞു. അവരുടെ കൈകൾ ബന്ധിതമാകട്ടെ. അവർ പറഞ്ഞ വാക്കുകാരണം അവർ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരു കൈകളും നിവർത്തപ്പെട്ടവയാകുന്നു. അവൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു...’’ (മാഇദ 64).

യഹൂദരുടെ കപടഭക്തി

അതിരറ്റ സ്‌നേഹവും അന്ധമായ ഭയഭക്തിയുമാണ് വേദക്കാരെ വഴിതെറ്റിച്ചതെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിൽ ക്രൈസ്തവ പണ്ഡിതന്മാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശുവിനെ ദൈവമാക്കാനും ദൈവപുത്രനാക്കാനും ദൈവിക ഗുണങ്ങൾ അനുബന്ധിപ്പിക്കാനും പാപമോചവിശ്വാസം പടുത്തുയർത്താനും മറ്റും അവരെ പ്രേരിപ്പിച്ചത് ഇത്തരം അതിരുകവിയലുകളായിരുന്നു. പ്രവാചകന്മാരുടെ യഥാർഥ ശിക്ഷണങ്ങളിലേക്ക് മടങ്ങാതെ വെറും ന്യായശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും സഹായത്തോടെ ഒരു വിശ്വാസത്തിനുമേൽ മറ്റൊരു വിശ്വാസം അവർ ചമച്ചുണ്ടാക്കി.

ക്വുർആൻ പറയുന്നു: “പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് മതകാര്യങ്ങളിൽ നിങ്ങൾ അതിരുകവിയരുത്. മുമ്പേ പിഴച്ചുപോവുകയും ധാരാളംപേരെ പിഴപ്പിക്കുകയും നേർമാർഗത്തിൽനിന്നും തെറ്റിപ്പോവുകയും ചെയ്ത ഒരു വിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്’’ (മാഇദ 77).

യഹൂദരിലെ പണ്ഡിതന്മാർ ദൈവികനിർദേശങ്ങളുടെ അർഥങ്ങളും ഉദ്ദേശ്യങ്ങളും തങ്ങളുടെ ഹിതത്തിനൊത്ത് മാറ്റുകയും സ്വന്തം ചരിത്രം, ഊഹാനുമാനങ്ങൾ, സാങ്കൽപിക തത്ത്വശാസ്ത്രങ്ങൾ, സ്വന്തമായി നിർമിച്ച ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയെ വേദവാക്യങ്ങളുമായി കൂട്ടിക്കലർത്തുകയും അതെല്ലാം അല്ലാഹുവിൽനിന്നും അവതീർണമായതെന്ന വിധത്തിൽ ജനങ്ങൾക്കു മുന്നിൽ ഉന്നയിക്കുകയും ചെയ്തു. ഇതുവഴി ഇതിഹാസങ്ങളും ദുർവ്യാഖ്യാനങ്ങളും മതദാർശനികന്മാരുടെ അഭിപ്രായങ്ങളും കർമശാത്രപണ്ഡിതരുടെ നിയമങ്ങളും ദൈവവചനങ്ങളായി വേദഗ്രന്ഥങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി. അവയിൽ വിശ്വസിക്കുവാനും അവ പ്രാവർത്തികമാക്കുവാനും അനുയായികളെ അവർ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു.

ഇവരിലെ പാമരസമൂഹത്തിന്റെ അവസ്ഥയാണ് അന്നും ഇന്നും ഏറെ പരിതാപകരം. വേദഗ്രന്ഥത്തെക്കുറിച്ച് അവർ തികച്ചും അജ്ഞരായിരുന്നു. മതത്തിന്റെ/വിശ്വാസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചോ ധാർമികവും സദാചാരപരവുമായ നിയമങ്ങളെ സംബന്ധിച്ചോ യാതൊരു പരിജ്ഞാനവുമില്ലാത്ത പാവം അനുയായികൾ! സ്വന്തം സങ്കൽപങ്ങൾക്കനുസൃതമായി കെട്ടിപ്പടുത്ത വിഷയങ്ങളെ മതമായി അംഗീകരിച്ച് വ്യാജപ്രതീക്ഷയിൽ ജീവിച്ചിരുന്നവരെ സംബന്ധിച്ച് ക്വുർആൻ ഇങ്ങനെ പറയുന്നു: “അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരിൽ (ഇസ്‌റാഈല്യരിൽ) ഉണ്ട്. ചില വ്യാമോഹങ്ങൾ വെച്ചുപുലർത്തുന്നതല്ലാതെ വേദഗ്രന്ഥത്തെപ്പറ്റി അവർക്ക് ഒന്നുമറിയില്ല. അവർ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ സ്വന്തം കൈകൾകൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽനിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. അതുമുഖേന വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്കുന്ന വകയിലും അവർക്ക് നാശം’’ (അൽബക്വറ 78-79).

ഞങ്ങളെന്തുതന്നെ പ്രവർത്തിച്ചാലും യഹൂദരായതു കാരണം നരകാഗ്‌നി ഞങ്ങളെ സ്പർശിക്കുകയില്ല, അഥവാ ശിക്ഷ നൽകപ്പെട്ടാൽതന്നെ ചുരുക്കം ദിനങ്ങൾ മാത്രം ഞങ്ങളെ നരകത്തിലിട്ട് പിന്നെ നേരെ സ്വർഗത്തിലേക്കയക്കുമെന്ന മിഥ്യാധാരണ അവരെ കീഴ്‌പെടുത്തിയിരുന്നു. ഈ അഹംഭാവം അവരുടെ ധാരണകൾക്ക് ഒന്നുകൂടി മാറ്റുകൂട്ടി. അല്ലാഹു ഓർമപ്പെടുത്തുന്നു: “അവർ (യഹൂദർ) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരകശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങൾ അല്ലാഹുവിങ്കൽനിന്ന് വല്ല കരാറും വാങ്ങിയിട്ടുേേണ്ടാ? എന്നാൽ തീർച്ചയായും അല്ലാഹു തന്റെ കരാർ ലംഘിക്കുകയില്ല. അതല്ല, നിങ്ങൾക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരിൽ നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ?’’ (അൽബക്വറ 80).

(തുടരും)